Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

സമസ്ത യുടെ മഹാ സമ്മേളനത്തെ താറടിക്കാന്‍ ശ്രമിക്കുന്നവരോട്

സമ്മേളന സ്ഥലത്ത്‌ വെച്ച് ജമാഅത്ത്‌ നേതാക്കളുമായി ബഹാവുദ്ധീന്‍ ഉസ്താദ്‌ ഒന്നിച്ചിരിക്കുന്നു എന്ന പേരില്‍ വിഘടിതര്‍ നെറ്റില്‍ പ്രചരിപ്പിച്ച ഫോട്ടോകള്‍
1) വിഘടിത ക്ലിപ്പ് വീരന്‍ നസീര്‍ മുതുക്കുട്ടി " സുന്നികൂട്ടത്തില്‍" കാട്ടി ക്കൂട്ടിയത്‌ 

2) ഇന്‍റര്‍നെറ്റില്‍ വിഘടിതര്‍ പ്രചരിപ്പിച്ച മറ്റൊരു ഫോട്ടോ

എന്നാല്‍ യതാര്‍ത്ഥത്തില്‍ ഈ ഫോട്ടോ സമസ്ത സമ്മേളന സ്ഥലത്ത് വെച്ച് ഫെബ്രുവരി 19 ന് http://www.skssfmannilpilakkal.com/2012/02/sammelana-nagariyil_19.html എന്ന ലിങ്കില്‍ അപ്ലോഡ്‌  ചെയ്യപ്പെട്ട ഫോട്ടോയാണ് 

1) ദാറുല്‍ ഹുദ വി.സി. ബഹാവുദ്ധീന്‍ ഉസ്താദ്‌
2) സമസ്ത നടത്തുന്ന ക്രസന്‍റ് ബോര്‍ഡിംഗ് മദ്രസ മാനേജരായ മുഹമ്മദ്‌ ഹാജി
3) പ്രഗല്‍ഭ വാഗ്മിയും SKSSF  മുന്‍ സെക്രട്ടറിയുമായ എസ്. വി. മുഹമ്മദലി മാസ്റ്റര്‍
4) സമസ്ത സമ്മേളനത്തിന്‍റെ ഫുഡ്‌ കോ ഓര്‍ഡിനേറ്റര്‍ കാടാമ്പുഴ മൂസ ഹാജി
----------------------------------------------------------------------------------------------------------
വിഘടിതരുടെ ഈ കുപ്രചരണം സമസ്തയുടെ പ്രവര്‍ത്തകര്‍ തെളിവ് സഹിതം പൊളിച്ചപ്പോള്‍ നസീര്‍ മുതുകുട്ടി നിലപാട്‌ മാറ്റി 
ഇദ്ദേഹം തെറ്റിദ്ധരിച്ചു എന്ന് കുമ്പസരിച്ച പി മുജീബ്‌ റഹ്മാന്‍റെ ഫോട്ടോ സോളിഡാരിറ്റിയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന്  തന്നെ കാണുക
 
എസ്.വി. മുഹമ്മദ്‌ അലിമാസ്റ്റരെ കണ്ടിട്ട് ഇയാളായി തോന്നി എന്നും അത് കൊണ്ടാണ് കുപ്രചരണം നടത്തിയത്‌ എന്നും കുമ്പസരിക്കുന്ന  ഈ വിഘടിതരെ കാണുമ്പോള്‍ ഇവരെല്ലാവരും തലകുത്തി നിന്നാണോ വ്യാജ മുടി വെള്ളം കുടിച്ചത് എന്ന് തോന്നിപ്പോകുന്നു. തലയില്‍ വെള്ളം കയറിയോ ആവോ .! 
-----------------------------------------------------------------------------------
ഫേസ്ബുക്കില്‍ വിഘടിത ദുരാരോപണങ്ങളുടെ മൊത്തം കുത്തക അവകാശപ്പെടാവുന്ന           Oscar Kareem (http://www.facebook.com/oscarkareem)  എന്ന ഐ ഡി യിലുള്ള വ്യക്തി 04-03-2012 ന് ഇട്ട കമന്‍റില്‍ ദുരാരോപണം ആവര്‍ത്തിക്കുകയും ഒരു ദിവസത്തിനുള്ളില്‍ ["nale"] 05-3-2012 നു  ഫോട്ടോയിലുള്ള എല്ലാവരെയും പേര് സഹിതം  വെളിപ്പെടുത്തുമെന്നും വീരവാദം മുഴക്കുന്നു. കളവ് പറഞ്ഞ്, അത് തെറ്റാണെന്ന് തെളിയിച്ചു കൊടുത്തിട്ടും  അതാവര്‍ത്തിച്ചു വീരവാദം മുഴക്കുന്ന മാന്യദേഹത്തെ കളവു പറയലില്‍ ഓസ്കാര്‍ നല്‍കി ആദരിച്ച് തക്ബീര്‍ ചൊല്ലി സ്വീകരിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും വിഘടിതര്‍ ചെയ്യണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.